ഒരുതിരിച്ചുവരവിന്റെ
പ്രതീക്ഷയില്‍,
ഉതിര്‍ന്നുവീണ
പവനിഴകള്‍
തെറുത്തെടുത്ത് മടങ്ങുന്ന
പോക്കുവെയില്‍.
നരച്ച വെയിലിന്റെമറമാറ്റി
ചുവ ക്കുന്ന ചക്രവാളമപ്പോള്‍
ഒരു ശവമടക്കിന്
വട്ടംകൂട്ടുന്നു.
എരിഞ്ഞടങ്ങിയ
കനലുകള്‍ആഴിയില്‍
നിമജ്ജനം ചെയ്ത്
ഒരുപുനര്‍ജ്ജനി
തേടിസൂര്യന്‍ മടങ്ങി.
തീരത്തെതല്ലിത്തകര്‍ത്ത്
ആര്‍ത്തലയ്ക്കുന്ന
തിരമാലകളെ നിലാവിന്റെ
കമ്പളം പുതപ്പിച്ച്
സാന്ത്വനിപ്പിക്കുന്ന
രാവിനും ഒരുമടക്കമുണ്ടത്രേ.
ഒരുപകലിന്റേയുംഇരവിന്റേയും
ദൈര്‍ഘ്യമുള്ള മടക്കങ്ങള്‍.
പ്രതീക്ഷയില്‍,
ഉതിര്‍ന്നുവീണ
പവനിഴകള്‍
തെറുത്തെടുത്ത് മടങ്ങുന്ന
പോക്കുവെയില്‍.
നരച്ച വെയിലിന്റെമറമാറ്റി
ചുവ ക്കുന്ന ചക്രവാളമപ്പോള്‍
ഒരു ശവമടക്കിന്
വട്ടംകൂട്ടുന്നു.
എരിഞ്ഞടങ്ങിയ
കനലുകള്‍ആഴിയില്‍
നിമജ്ജനം ചെയ്ത്
ഒരുപുനര്‍ജ്ജനി
തേടിസൂര്യന്‍ മടങ്ങി.
തീരത്തെതല്ലിത്തകര്‍ത്ത്
ആര്‍ത്തലയ്ക്കുന്ന
തിരമാലകളെ നിലാവിന്റെ
കമ്പളം പുതപ്പിച്ച്
സാന്ത്വനിപ്പിക്കുന്ന
രാവിനും ഒരുമടക്കമുണ്ടത്രേ.
ഒരുപകലിന്റേയുംഇരവിന്റേയും
ദൈര്‍ഘ്യമുള്ള മടക്കങ്ങള്‍.
മടക്കം അനിവാര്യം.കാലം കണക്കെടുപ്പ് നടത്തുന്നുണ്ട്.
ReplyDeleteഎരിഞ്ഞടങ്ങിയ
ReplyDeleteകനലുകള്‍ആഴിയില്‍
നിമജ്ജനം ചെയ്ത്
ഒരുപുനര്‍ജ്ജനി
തേടിസൂര്യന്‍ മടങ്ങി.
നല്ല വരികൾ
മടക്കമില്ലാത്ത യാത്രയുമില്ലെ ?...
ഓരോ അസ്തമനങ്ങളും ഓരോ മരണങ്ങൾ ആണ് ...ഓരോ മടക്കങ്ങൾ ....
ReplyDeleteവരികൾ ഇഷ്ടായി സബീന....
ആശംസകൾ
ReplyDeleteനല്ല വരികൾക്കെന്റെ ആശംസകൾ.........
ReplyDeleteകവിത നന്നായി, ആശംസകള്‍
ReplyDeleteമടക്കപ്പെടുത്തലുകള്‍
ReplyDeleteനല്ല കവിത
ReplyDeleteശുഭാശംസകൾ....
മടക്കമില്ലാത്തതായി ഈ ലോകത്തൊന്നുമില്ലല്ലോ..
ReplyDeleteവരികളോട് ഇഷ്ടം; അക്ഷരപിശകുകള്‍ കല്ലുകടിയാവുന്നു. ശ്രദ്ധിക്കുമല്ലോ.
ആശംസകള്‍.
ഇനിയും വരുമൊരു ഉദയം എന്നാ പ്രതീക്ഷയുടെ ചുവപ്പ് വിതറി ആണ് ഓരോ അസ്തമയവും, ഭാവുകങ്ങള്‍ !
ReplyDelete